പി.വി. അൻവറിനെതിരായ പരാതി തെരഞ്ഞെടുപ്പ് കമ്മിഷനു കൈമാറി

News portal

news




തിരുവനന്തപുരം: നിലന്പൂർ എംഎൽഎ പി.വി. അൻവറിനെതിരായ പരാതി തെരഞ്ഞെടുപ്പ് കമ്മിഷനിൽ. ഗവർണർക്കു ലഭിച്ച പരാതി ചീഫ് സെക്രട്ടറി വഴി തുടർ നടപടികൾക്കായി മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണർക്കു കൈമാറുകയായിരുന്നു. രണ്ടാം ഭാര്യയുടെ പേരിലുള്ള സ്വത്ത് തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ മറച്ചുവച്ചെന്നാരോപിച്ചാണ് ഗവർക്കു പരാതി ലഭിച്ചത്. ഈ പരാതിയാണു തെരഞ്ഞെടുപ്പു കമ്മിഷനു കൈമാറിയിട്ടുള്ളത്. ഈ പരാതിയിൽ അടിയന്തര നടപടികൾ വേണമെന്നും ചീഫ് സെക്രട്ടറി സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറോട് ആവശ്യപ്പെട്ടു. പരാതി ഗുരുതരമായതിനാൽ അൻവറിനെതിരേ നടപടിയെടുക്കണമോ എന്ന കാര്യത്തിൽ ഇനി മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറാണു തീരുമാനമെടുക്കേണ്ടത്. തിരുവനന്തപുരം: നിലന്പൂർ എംഎൽഎ പി.വി. അൻവറിനെതിരായ പരാതി തെരഞ്ഞെടുപ്പ് കമ്മിഷനിൽ. ഗവർണർക്കു ലഭിച്ച പരാതി ചീഫ് സെക്രട്ടറി വഴി തുടർ നടപടികൾക്കായി മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണർക്കു കൈമാറുകയായിരുന്നു. രണ്ടാം ഭാര്യയുടെ പേരിലുള്ള സ്വത്ത് തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ മറച്ചുവച്ചെന്നാരോപിച്ചാണ് ഗവർക്കു പരാതി ലഭിച്ചത്. ഈ പരാതിയാണു തെരഞ്ഞെടുപ്പു കമ്മിഷനു കൈമാറിയിട്ടുള്ളത്. ഈ പരാതിയിൽ അടിയന്തര നടപടികൾ വേണമെന്നും ചീഫ് സെക്രട്ടറി സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറോട് ആവശ്യപ്പെട്ടു. പരാതി ഗുരുതരമായതിനാൽ അൻവറിനെതിരേ നടപടിയെടുക്കണമോ എന്ന കാര്യത്തിൽ ഇനി മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറാണു തീരുമാനമെടുക്കേണ്ടത്.

news

തിരുവനന്തപുരം: നിലന്പൂർ എംഎൽഎ പി.വി. അൻവറിനെതിരായ പരാതി തെരഞ്ഞെടുപ്പ് കമ്മിഷനിൽ. ഗവർണർക്കു ലഭിച്ച പരാതി ചീഫ് സെക്രട്ടറി വഴി തുടർ നടപടികൾക്കായി മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണർക്കു കൈമാറുകയായിരുന്നു. രണ്ടാം ഭാര്യയുടെ പേരിലുള്ള സ്വത്ത് തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ മറച്ചുവച്ചെന്നാരോപിച്ചാണ് ഗവർക്കു പരാതി ലഭിച്ചത്. ഈ പരാതിയാണു തെരഞ്ഞെടുപ്പു കമ്മിഷനു കൈമാറിയിട്ടുള്ളത്. ഈ പരാതിയിൽ അടിയന്തര നടപടികൾ വേണമെന്നും ചീഫ് സെക്രട്ടറി സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറോട് ആവശ്യപ്പെട്ടു. പരാതി ഗുരുതരമായതിനാൽ അൻവറിനെതിരേ നടപടിയെടുക്കണമോ എന്ന കാര്യത്തിൽ ഇനി മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറാണു തീരുമാനമെടുക്കേണ്ടത്.


0 Comments

Sort by